Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dilip Ghosh

പശ്ചിമ ബംഗാളിൽ ബിജെപിക്ക് അനുകൂലമായ സാഹചര്യമാണുള്ളത്: ദിലീപ് ഘോഷ്

കോൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ ബിജെപിക്ക് അനൂകുലമായ തരംഗമാണ് ഉണ്ടാകാൻ പോകുന്നതെന്ന് ഖരഗ്പുർ സാദറിലെ എൻഡിഎ സ്ഥാനാർഥി ദിലീപ് ഘോഷ്. വൻ ഭൂരിപക്ഷത്തിലായിരിക്കും ബിജെപി അധികാരത്തിലെത്തുകയെന്നും ദിലീപ് ഘോഷ് അവകാശപ്പെട്ടു.

"സംസ്ഥാനത്ത് ബിജെപിക്ക് അനുകൂലമായ സാഹചര്യമാണുള്ളത്. ജനങ്ങൾ ഡബിൾ എൻജിൻ സർക്കാർ വരണമെന്നാണ് ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ ബിജെപിയെ അവർ ഭരണത്തിലെത്തിക്കുമെന്നുറപ്പാണ്.'-ദിലീപ് ഘോഷ് കൂട്ടിചേർത്തു.

"ജനവിരുദ്ധ സർക്കാരാണ് സംസ്ഥാനത്ത് ഭരണത്തിലുള്ളത്. തൃണമൂലിന്‍റെ അഴിമതിക്കെതിരായ വിധിയെഴുത്താണ് ഉണ്ടാകാൻ പോകുന്നത്. 15 വർഷത്തെ ദുർഭരണം അവസാനിക്കാൻ നാളുകൾ മാത്രമാണ് ബാക്കിയുള്ളത്.'-ദിലീപ് ഘോഷ് പറഞ്ഞു.

National

ബിജെപിയിൽ സജീവമാകാൻ ദിലീപ് ഘോഷ്

കോൽക്കത്ത: ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ബിജെപിയിൽ സജീവമാകാൻ സന്നദ്ധത അറിയിച്ച് മുതിർന്ന നേതാവ് ദിലീപ് ഘോഷ്. ഇന്നലെ ബിജെപി സംസ്ഥാന പ്രസിഡന്‍റ് സാമിക് ഭട്ടാചാര്യയുമായി ഘോഷ് ചർച്ച ന‌ടത്തി.

പാർട്ടി ഏൽപ്പിക്കുന്ന ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കാൻ തയാറാണെന്ന് ദിലീപ് ഘോഷ് പറഞ്ഞു. ബിജെപി മുൻ സംസ്ഥാന അധ്യക്ഷനാണ് ഇദ്ദേഹം. ബുധനാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഘോഷ് കൂ‌ടിക്കൈഴ്ച നടത്തിയിരുന്നു.

2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബർധമാൻ-ദുർഗാപുർ മണ്ഡലത്തിൽ ഘോഷ് പരാജയപ്പെട്ടിരുന്നു. സ്വന്തം മണ്ഡലമായ മേദിനിപുരിൽ ഇദ്ദേഹത്തിനു ബിജെപി സീറ്റ് നല്കിയില്ല. തുടർന്ന് ഏതാനും മാസമായി ഘോഷ് രാഷ്‌ട്രീയത്തിൽ സജീവമല്ലായിരുന്നു.

ഖരഗ്പുരിൽനിന്ന് ഇദ്ദേഹം നിയമസഭമായിട്ടുണ്ട്. ബിജെപി സീറ്റ് നല്കിയാൽ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഘോഷ് പറഞ്ഞു. ദിലീപ് ഘോഷ് സംസ്ഥാന അധ്യക്ഷപദവി വഹിച്ചിരുന്നപ്പോഴാണ് 2019 ലോക്സഭാ ചെരഞ്ഞെടുപ്പിൽ ബിജെപി 18 സീറ്റിൽ വിജയിച്ചതും 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ 77 സീറ്റ് നേടിയതും.

Latest News

Corehub Up